Friday 30 November 2018

സ്വർണ്ണഖനി


സ്വർണ്ണഖനികൾ
കാവും വയലും  കുളവും
ഗ്രാമത്തിലുണ്ട്  നാലു ദിക്കിലും
ചത്തു ചത്തുഅകന്നപ്പോൾ 
പെറ്റു പെറ്റു അടുത്തവർ
സന്ധ്യക്കു വിളക്കുകൊളുത്താൻ
വിസ്മരിച്ചവർ ...

അതിരു വെട്ടി അകറ്റിയവർ.
വാനം മുട്ടേ തീർത്തു,കോടി
കോടി വിലമതിക്കും ഫ്ലാറ്റുകൾ.
അവിടെകാണാം നാനാജാതികൾ
തന് നെയിംബോർഡുകൾ.
BMW ന്  കാറുകൾ...

പച്ചകുടകൾ മാ മരങ്ങളും
കാറ്റാടും നെല്പാടവും
ശുദ്ധജലo നിറഞ്ഞാകുളങ്ങളും
തുള്ളിപാടും കിളികളും
ഫണം വിരിച്ചാടും നാഗങ്ങളും.
പുള്ളുവൻ പാട്ടിൻ താളവും
മണ്ണുമൂടിയ സ്വർണ്ണഖനികളായി.

Wednesday 28 November 2018

The sky in works


 




     The sky in works

 From the earth look to space

Construction materials spotted

Boulders smashing   sound

Welding sparks in the dark clouds

Splashes little drops to earth

The wind cleans the clouds

Painting by rainbow

Extravaganza the heaven

The gigantic Skyscrapers in sky.

Designed mansions excel

As sun, moon, stars

Troubleshooting technicians

Not needed in the space

The sky always in works .



ആകാശത്തിനി  ആർഭാടമാസം
മേഘങ്ങൾ തന് ആർപ്പുവിളികൾ
മഴവിൽ കുടയിൽ
സൂര്യന് തട്ടികളിക്കുന മഴതുള്ളികൾ
ഇനി  മാലാഖമാരുടെ നൃത്തം
രാവില് നിറയെ നക്ഷത്രദീപങ്ങൾ
പാലാഴിയായി ചന്ദ്രനുമാറുമ്പോൾ
 മഞ്ഞുവീഴുന്ന ആ രാവില്
ഞാനും ഒരു പുല്ല് കൂടുണ്ടാക്കി
ജീവിതത്തിന് പൂവാടിയിൽ
വേദനതന് അരമുള്ള
മുളതണ്ടുകൾ കീറി
അതിൽ സ്നേഹത്തിന്
വർണക്കടലാസുകൾ
ചുറ്റി ഹൃദയത്തിന്
ഒരുമെഴുകുതിരി വെച്ച്
ത്യാഗത്തിനു  ദേവപുത്രൻറെ  .
കാത്തിരുന്നു...


Monday 26 November 2018

The Silverplate shines


The Silverplate shines

A round silver plate

Woo!  Super lordly dish

The sky made it

In the early dusk 

Something special


a loaf of it shines.



Angel doves came with stars

Little stars in zest

But dark devil clouds

In the hedonic hunger

The clouds started chew

Loudly laughs and dance

Seeing this little stars faint

Angel’s wings are burned

The tears falling from the sky.



Sunday 25 November 2018

I call you a beauty

I call you a beauty
I spot you in blockade with shivers,
Today you are stagnant and lethargic,
With litters, filths and foul smells.
Throwing bits and bobs at you.
Damned dreams of a beauty.
Waits calmly with the est of nature.
She is wet from each drop from clouds.
I listen that changes
Looking so beautiful in rthe ain
Day and night with rhythmic chanting
The gushed out love begins with her.
Her heart out with smiling ripples.
Thank you heaven, the beauty in fa low.
No grudges I forgot  all snivels
She embraces me and smiles.
Splatters little pearls on me
At the shores on the dry woods
Canopy is coming back with blooms.
Birds plumage and songs heed
Fills sweet smile and fragrance
And quenches my thirst.
I am happy to see your love.
               Vinodkumarv
               vblueinkpot

Saturday 24 November 2018

ആ മണ്ണ്ചിരാത്.

ആ മണ്ണ്ചിരാത്.
നിൻ കണ്ണുകൾ പോലെയാ൦
മണ്ണ്ചിരാത്.
അഴകേറും കരിമഷിയിൽ
ആ മണ്ണ്ചിരാത്.
ഒന്ന് തൊട്ടപ്പോൾ
എൻ വിരൽതുമ്പിൽ
മഷി പടർന്നു ..
ആ എണ്ണ കണ്ണീർ
മിഴി ഓരത്തു
തുളുമ്പി നിന്നു.
അണയ്ക്കുക ഇല്ല 
ദീപ്തി,  നമ്മുടെ 
നിശ്വാസവും വിശ്വാസവും 
ചേരും മനസ്സ് ഒന്നല്ലെ
ദിനരാത്രങ്ങൾ
കണ്ടിരിക്കാൻ
സ്നേഹദീപമേ
എൻവിരൽതുമ്പാൽ
തൊട്ടു തലോടി, 
പുഞ്ചിരി വെളിച്ചത്തിൽ 
ഞാൻ അടുത്തിരികാം.

ആ കണ്ണുകൾ.
കരിമഷിയെഴുതിയ
മൺചെരാതായി
തിളങ്ങുന്ന മിഴികൾ.
മൺവിളക്കെൻ കൈ വെള്ളയിൽ
താലമാർന്ന് നില്ക്കേ,
ഉലയാതെ തുറിച്ചു നോക്കുന്ന
കൃഷ്ണമണി പോൽ
തിളങ്ങും ആത്മദീപമായി.
കല്ലുവിളക്കിൻ മേനിയിൽ
കൈകൾ തുടക്കുമ്പോൾ
കൃഷ്ണമണിയാട്ടം പോലെ
ദീപത്തിന് ചാഞ്ചാട്ടം
ആ എണ്ണ കണ്ണീർ
മിഴി ഓരത്തു
തുളുമ്പി നിന്നു
എൻ വിരൽതുമ്പിൽ
കരിമഷി പടർന്നു ..
അണയ്ക്കുക ഇല്ല
ആ മണ്ണ്ചിരാതുകൾ
ദിനരാത്രം ജീവ
ശ്വാസവും വിശ്വാസവും
പകരാൻ കരങ്ങൾക്ക്
ശക്തിയുണ്ട്
സ്നേഹത്തിന്
ഒളിമങ്ങാത്ത
ആ കണ്ണുകൾ കാണാൻ
ഒത്തിരി ഇഷ്ടമാണ് .
vblueinkpot.blogspot.com


Thursday 22 November 2018

"തുളസി"

"തുളസി കൃഷ്ണ തുളസി"
സ്‌നേഹഹർമ്യത്തിന് പടിവാതിലിൽ
എന്നും വസന്തമാണ്നീ
പൂജിച്ചു കൈതൊഴുത്‌ ഞാൻ
തുളസി കൃഷ്ണ തുളസി.
കുങ്കുമംചാർത്തിയ പൊന്ന് പുലരി,
പച്ചപുടവ തുന്നി ദിപത്രികളില്.
ജലധാര നടത്തിഞാൻ ചെറുതണ്ടിൽ,
വര്ണക്കുടമാറ്റം നടത്തിയാപൂത്തുമ്പികൾ.
തിരുമുറ്റം നിറയട്ടെ തായ് വേരുകൾ,
സ്നേഹസ്മിതം പകരട്ടേ പൂമിതളുകൾ..
പുഷ്പവല്ലരി നീ ഒരു നൂൽച്ചരടില്,
ഭഗവാൻറെ തിരുമാറിൽ പ്രേയസിയായി.
ഹൃദയത്തിന് മണിനാദം കേട്ടൂറങ്ങി.
പ്രണയത്തിനു പാവനമാം ശ്രീകോവിലിൽ.
പ്രണയത്തിനു വേദനയോ
ഭക്തിതന് നിർവൃതിയോ
എന്റെ കണ്ണുനീര് വഴുതിവീണു
തുളസി കൃഷ്നതുളസി …..

ചൊവ്വയിൽ പോകാനൊരുങ്ങുന്ന നാട്ടുകാരാ

"ചൊവ്വയിൽ പോകാനൊരുങ്ങുന്ന നാട്ടുകാരാ"
 നീ കരുതുക ഇത്തിരി വിത്തുകൾ
മാത്സര്യത്തിൻറെ ജീനുകൾ  അടർത്തിമാറ്റിയ വിത്തുകൾ
മത രാഷ്ട്രീയ പോഷണം അതിനുവേണ്ട
കരുതുക പരിശുദ്ധിയാം വർഷജലം ,
കരുതുക പ്രാണന് പ്രാണവായു
പിന്നെ നിന്റെ നാടിൻറെ മണമുള്ള മണ്ണും.

ആ വിത്തുകൾ മുളപ്പിക്കുക
ഈ സ്വർഗ്ഗ ഭൂമിതന് യെശസ്സുഉയർത്തുക
സ്നേഹത്തിനു വസന്തം തീർക്കുക
അതിൽ നിറയും പഴങ്ങൾ കഴിക്കുക
സമയം കിട്ടുമ്പോൾ ഏലിയൻ കൂട്ടുകാരുമായി
സെൽഫി ചിത്രങ്ങൾ പകർത്തി
അയച്ചുതരിക. thumbs up
നിൻറെ റോക്കറ്റ് ഭ്രമണ പദത്തിന് അപ്പുറം

പോകാനൊരുങ്ങുന്നു..
ഞാൻ ഒരു ചക്രവ്യൂഹത്തിലാണ് കൂട്ടുകാരാ
ആശംസകൾ ആശംസകൾ

Tuesday 20 November 2018

ഒരു പിടിച്ചോറിൻ മഹത്വo

ഒരു പിടിച്ചോറിൻ മഹത്വo
മുഴുവൻ കഴിക്കാതെ ഒരുപിടിച്ചോറു ബാക്കിയാക്കി
ചോറ്റുപാത്രം കുലുക്കി ഉച്ചച്ചൂടിൽ തുറന്നാ
മണ്ണിലേക്കു വലിച്ചെറിഞ്ഞു
പരിമണം മാറാത്ത ചോറ് .
ആ ഒരു പിടിച്ചോറിൻ മഹത്വം അറിയാതെ
ഞാൻ മണ്ണിലേക്കു വലിച്ചെറിഞ്ഞു.
മണ്ണിലും കരീലകളിലുമായി പതിച്ച
മൃദുവാം തൂമ്പപൂപോലെയാം
ചോറിലേക്ക് ഉറ്റുനോക്കിനിന്നു.
അപ്പോൾ കലപില പറഞ്ഞിരുന്ന
കാകനും പെണ്ണും ആഞ്ഞിലി
കൊമ്പിൽ നിന്നും താഴെപറനെത്തി.
മന്ദം മന്ദം മണം പിടിച്ചു
മ്യാവോ മ്യാവോ ഉറക്കെ കരഞ്ഞു
സുന്ദരി പൂച്ചയും പറമ്പിലെത്തി.
ഇത്തിരി നേരംകൊണ്ടാ വെള്ളാരം മണലാകെ
ഒത്തിരി കുഞ്ഞുറുമ്പുകൾ നൃത്തം ആടി
നിര നിരയോളം നൂറോളം അവകാശികൾ.
കൗതുകമോടെ അടുക്കള പടിയിൽ
ഞാൻ ചാരി നോക്കിനിന്നു.
അറിയുക ഒരു പിടിച്ചോറിൻ മഹത്വം,
കൂട്ടിലെ കുഞ്ഞുകിളികൾക്കു പകരുവാൻ
കൊക്ക് നിറച്ചാ പക്ഷികൾ പറന്നുപോയി.
സുന്ദരിപൂച്ചയും പെറുക്കികഴിച്ചു
കൈ നക്കി തുടച്ചു കൈതകാട്ടിൽ ഉറക്കമായി.
ചെറുതരികൾ പോലും കളയാതെ
ചുമന്നെടുത്തു കുഞ്ഞുറുമ്പുകൾ
നാട്ടുമാവിൽ ഇലകൾ ഒട്ടിച്ചാ
പത്തായപുരകളിൽ നിറച്ചു ആനന്ദമോടെ.
പകരാം ഓരോ ഇലകളിൽ ബാക്കിയുള്ള ചോറ്
ചവിട്ടി തേക്കരുത്,മണ്ണിൽ വലിച്ചെറിയരുത്.
അവകാശികൾ ഏറെയുണ്ട് ,മഹത്വം ഏറെയാണ് .
കാലേ അടുക്കളയിൽ കല്ല് അടുപ്പിൽ
വിറകും കൊതുമ്പും വെച്ച് ഊതി ഊതി
വേവിച്ചെടുത്താ പുഞ്ചനെല്ലിന്‌ ചോറ്
'അമ്മ പകർന്ന സ്നേഹത്തിന് ചോറ്.

Sunday 18 November 2018

The Man and doves



     The Man and Doves

Crimson clouds in the sky

Chilling wind gush with sand

Sunflowers in the park

 Crowned golden pageant   

The mystifying man with a sack

Kept it down and claps.



I saw two white doves

Afar flapping their wings

Moving across the rooftops

In a short span of time

A flock of hundred came in the park

Black, white, brown and grey

An aesthetic pleasure to eyes

Doves landed around him.



Comfortably pecking birds,

Ascents and descent to him

Buddy buddy birds hops

And touches his hands

Seated on his shoulders

Seated on his caps



Wow! The wholeness

He shines in the bright sunlight

Stretched hands and smiles 

Sunbathing over the wings

Lovely dove’s kisses hugs

Cooing, whistling, and wags

Dawn endearing the feed of love

The mystifying man stood like an elm tree.


Friday 16 November 2018

ചെട്ടികുളങ്ങര അമ്മഅവിടുണ്ട്.

കരകൾക്കെന്നും അഴകേറുന്ന
 സൂര്യോദയം ഉണ്ട്, ചെട്ടികുളങ്ങര അവിടുണ്ട്.
കുമ്പംവന്നാൽ പതിമൂന്നുകരകൾ
വലംവെക്കും  അമ്മഅവിടുണ്ട്.അവിടുണ്ട്
ഓരോഗൃഹങ്ങളിൽ നിറയുന്നു ദീപങ്ങൾ
ഓരോ വഴിയും നിറയും വാദ്യമേളങ്ങൾ..
ഓരോ അകതാരും  നിവേദ്യങ്ങൾ 
ചെട്ടികുളങ്ങര അമ്മഅവിടുണ്ട്.

ആർപോ ഹിയോ ഉച്ചേവിളിച്ചു
അബാലവൃത്തം ഒത്തുപിടിച്ചു,
വള്ളികൾ പോലെ നീണ്ടവടങ്ങൾ
കെട്ടിയ അംബരചുംബികൾ തേരുംകുതിരകൾ
ചഞ്ചലമില്ലാ ചങ്കുറപ്പോടെ  പല വയലുകൾ താണ്ടി
തിരുസന്നിധി എത്തി വലംവെക്കുമ്പോൾ
ചെട്ടികുളങ്ങര അമ്മകൂട്ടുണ്ട്.

തേര് ത്തണ്ടുപിടിച്ചു മലർച്ചെണ്ടതുപോലെ
അഴകേറും പ്രഭടകൾ പൂഅല്ലികൾ പോലെ
ഇളംകാറ്റില് ആടുന്നു.
നക്ഷത്രദീപങ്ങൾ വെട്ടിതിളങ്ങുന്നു
സൗരയുധം ഭൂവില് കണ്ടതുപോലെ
കുംഭഭരണി എന്നുടെ ഗ്രാമത്തിൽ .
ചെട്ടികുളങ്ങര അമ്മഅവിടുണ്ട്.

Thursday 15 November 2018

The Childhood...


Life is a text Book

With fabulous pages

Pages each stage

The Lovely playfully painted

Golden Arden Garden

Is The Childhood...

Wednesday 14 November 2018

The OX

     ആ കാള 
കീർത്തനങ്ങളിൽ  നിറയും
ദേവവൃഷഭ പ്രീതിയാർന്ന 
കാളകെട്ടു  ആഘോഷം,
മണികെട്ടിയ വീരമാണിക്യൻ
ആ കാള. 
 
കൊമ്പുകുലുക്കി വമ്പുകാട്ടി
വരമ്പത്തു നീന്നു  ആ  കാള .
ആർത്തിരമ്പി കാണികൾ
ആഹ്ലാദമാർന്നു കരകളെല്ലാം

കലപ്പകെട്ടി നിലമുഴുതു
കർഷകന്റെ വിയർപ്പുകണ്ടു 
ചക്രഗതിയ്‌ക്കൊപ്പം നീങ്ങി
 ഗ്രാമചന്തത്തിനു മാറ്റേറുമാ കാള.

കുളമ്പടി മണിനാദം കേൾക്കാം ,
പോരിനിറങ്ങി വിജയം കൊയ്തു  
വീര്യം ചോരാതെ പലവഴികളിൽ
 ജീവിതഭാരം ആർക്കോവേണ്ടി
താങ്ങിനിൽപൂ  ആ കാള .

വേഗതയേറിയ നാട്ടിൽലിന്നോ-
ശകടത്തിന് തണ്ടുകൾ താങ്ങി
അടരാകണ്ണീർ പീളയിൽ .
കാഴ്ചമങ്ങി നിന്നു ആ   കാള .

ചാട്ടകൾ തീർക്കും പീഡകൾ
ഈച്ചകൾ നക്കും ചതവുകൾ
പാശം  കെട്ടിയ ജീവിതം
വലിച്ചികൊണ്ടു നീങ്ങുന്നാ കാള.

വാർദ്ധക്യമെത്തി കലപ്പയും
ചക്രവും അകറ്റിടുമ്പോൾ ത
കശാപ്പുകാരന്റെ കത്തിയ്ക്ക്
 ബലിമൃഗമായിതാ ആ കാള .


ഖഡ്ഗം ഏന്തി കുതിക്കുന്ന കുതിരകൾ
വിഴുപ്പ്ചുമ്മി നടക്കുന്ന കോവർകഴുതകൾ.
ഉഴുവാനറിയാതെ  മനുഷ്യനെയറിയാതെ
ഇന്നുമുണ്ടെത്രയോ ജന്മങ്ങൾ 
ജീവിത കമ്പോളങ്ങൾ താണ്ടുമ്പോൾ 
മറന്നുപോകരുത് ആ  കാളയെ .

Tuesday 13 November 2018

The pilgrimage


       The pilgrimage
My heart calling up the past memories
Within the black dress of spirituality
 Moving to the misty Mystic Mountain
The rough path leads to jungles
In dark, wild and lush gardens
Life’s moving from darkness
To dawn of light “Sabarimala”

The season of pilgrimage
 Gives up all conflicts
Lust, fury and voracity
With holly bath in the river
Promising to supreme divinity
Performing strict rituals for
The beauteous mankind...

Rocks bugs and thorns are
The struggles we crush
Never cries in cramps
Kindling the stepping stones
Chanting aloud lovely mantras
Devotees, in thousands are in front
Devotees, in thousands are behind
Recognize “thathwamasi” that
Purifies body, soul and land
So divine “Swami Ayyappa”






Monday 12 November 2018

Longing flowers

കൊതിച്ചി പൂക്കൾ

കൊതിച്ചി പൂക്കൾ

രാവിൽ.... 
നക്ഷത്രമുത്തുകളാൽ
കോർത്ത "ചന്ദ്രകല"
ഒരു വൈര്യകല്ലു മാലപോൽ 
അതുകണ്ട് കൊതിച്ചു
താഴെ പൂവാടിയിൽ
ഒരു കുഞ്ഞു ചെണ്ട് മല്ലിപ്പൂവ് .
അവളൊരു കൊതിച്ചിപെണ്ണ്.

പകൽ....
ചക്രവാളത്തിലെ "സൂര്യകാന്തി "
അണിഞ്ഞകനകാഭരണം നോക്കി
ചിണുങ്ങി കുണുങ്ങി നിൽക്കുന്നു
പൊയ്കതൻ  റാണിയാം ചെംതാമരപ്പൂ ..
അവളുമൊരു കൊതിച്ചിപ്പെണ്ണ്.

രാപകൽ..
ഈ  കൊതിച്ചിപ്പൂക്കൾ പകരും
വർണ്ണസുന്ദരയിതളുകൾക്കുള്ളിൽ
നിന്നുപകരും ആത്മ സുഗന്ധം
ഭൂജിവിതം അതിധന്യമാക്കിയോ

Sunday 11 November 2018

ഓലകിളികൂട്

 ഓലകിളികൂട്

  കൈതോടിനു അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ ഒറ്റ കൊന്നതെങ്ങിൽ
ഓലകിളികൂട് ഉണ്ട് ..
മഞ്ഞളിന്  നിറമുള്ള
കുരുത്തോല ആടാനുണ്ട്
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാറക്കണ്ണൻ തുള്ളാറുണ്ട്
കിളികള്തന്  കച്ചേരിപാട്ടിനൊപ്പം
കാറ്റേകും ഇലത്താളമുണ്ട്.

തെക്കോട്ടും വടക്കോട്ടും
തെങ്ങാകെ അനങ്ങുമ്പോൾ
അമ്മക്കിളി പുലമ്പാറുണ്ട്
കാലം തെറ്റിമഴപെയ്യും
കടലാകെ തിരകളുണ്ട് .
കുഞ്ഞുകിളികൾ നനയാവിധം
ഓലകീറുമെടയണം
മിഴിയടക്കാതെ മഴയൊലിക്കാതെ
ആ പവിഴകൂടുകാക്കണം.


വാനം മേലെ മുടിവെടുത്തു
ഇടിമിന്നൽ പറന്നടുത്തു
ഒറ്റകൊന്നതെങ്ങിൽ ആകെ
തീ പടർന്നു .അയോ ..തീ പടർന്നു
അമ്മക്കിളി കരഞ്ഞു കരഞ്ഞു
മേലേക്ക് ഉയർന്ന് പൊങ്ങി;
കുഞ്ഞിക്കിളികൂടോ
കരിഞ്ഞു കരിഞ്ഞു
അല്പപ്രാണികളുമായി
തോട്ടിൽവീണു...        

Saturday 10 November 2018

Rise up

Many are in ashes
Rise as their souls
floats in air with voice
making dark clouds
that mask the rays
don't allow to
burn others from today

Thursday 8 November 2018

ഒരു വട0 വൃക്ഷം

 ഒരു വട0 വൃക്ഷം
ഒരു വടവൃക്ഷം
വടവൃക്ഷത്തിൻ ശിഖരങ്ങളിൽ
"നാനാത്വ" ത്തിൻ  കനികളുണ്ട്
ആ തണലിലേയ്ക്ക്  നോക്കിയിരുന്നാൽ .....
"ഏകത്വം" മെന്ന  വിശപ്പ് തേടും  .
ഉണ്ടവിടെയും വകതിരുവില്ലാത്ത, ഇരുകാലികൾ
ഉണ്ടവിടെയും വകതിരുവില്ലാത്ത, ഇരുകാലികൾ
തരംതിരിവ് കാട്ടി, തമ്മിൽ തല്ലാൻ നടപ്പതുണ്ട് .

മസ്തക ശക്തിയിൽ മുട്ടിനോക്കി 
മത്സരം മുറുകുമ്പോൾ മാംസപിണ്ഡമാകുന്നു
ഇരുകാലികൾ ഇവിടെ വെറും അറവുമാടുകൾ
കഷ്ടം ,തിരിച്ചറിവ് തേടാത്ത ഇരുകാലികൾ.
രോക്ഷം , ചുടുരക്തപാച്ചിലായി കാലം പ്രളയ -
പേമാരിപെയ്യുന്നു കൊടുംകാറ്റുവീശുന്നു

രോക്ഷം , ചുടുരക്തപാച്ചിലായി കാലം പ്രളയ -
പേമാരിപെയ്യുന്നു കൊടുംകാറ്റുവീശുന്നു 
കടപുഴകിവീഴുമോ നീ  കടപുഴകിവീഴുമോ നീ
കനിവോലും വൃക്ഷമേ .. തണലേകും വൃക്ഷമേ

Wednesday 7 November 2018

Monsoon Kisses.


Monsoon Kisses.
 Bare Mountains 

Touches clouds

Sparks with sounds

Mystic drops fall

Delighted hum

Tickled holistic rocks

Each drop bounce

Sweeps to  core heart

Under a rainbow

Poetic romance

Monsoon kisses

The bare mountain


Tuesday 6 November 2018

After The Death



"After The Death"
After the death
What’s the next?
Often, a man thinks
In the coat of a mink
Eat like the king
Drink like a fish
Takes forty winks
In  homely heeds
with debts and hopes
enjoyed the life
One day dies.
In the throes
Wife will cry
without an end.
Son and daughter
Carries pride and woes.
Near the coffin
Friends and foe
Says tales and smiles.

Funeral gets over.
Tribute on time
RIP the soul
If belief in
Life of heaven
Prayers go on.
Crowds there
Praise his deeds.
Darkness ticks
Dispersal proceed
Wallpapers shared
In social media
The huge photo hangs.
On a wall of the house
Remembrance  there
It’s a fortune.

Every life forms
Embedded in earth
slowly decomposed.
Nutrients recycled
Seasons change
Years pass...
"Deaths and deaths
Made for an emptiness.
By births and births
nature rejuvenates
balance the fullness"
Past  the graveland
Modern meadow blooms.
Lifecycle repeats.
   vblueinkpot.blogspot.com


മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...